Sat, 25 October 2025
Facebook X Instagram Youtube
ad

ADVERTISEMENT

Filter By Tag : Movie News

"കനോലി ബാൻഡ് സെറ്റ്' വെള്ളിയാഴ്ച തിയറ്ററുകളിൽ

റോഷൻ ചന്ദ്ര, ലിഷാ പൊന്നി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഗൗതം രവീന്ദ്രൻ കഥ, തിരക്കഥ, സംഭാഷണം സംവിധാനം ചെയ്യുന്ന കനോലി ബാൻഡ് സെറ്റ് ഒക്ടോബർ 24-ന് തിയറ്ററുകളിലെത്തും.

മേഘനാഥൻ, ജയരാജ് കോഴിക്കോട്, വിജയൻ വി. നായർ, ബൈജു കുട്ടൻ, എൻ.ആർ. രജീഷ്, സബിൻ ടി.വി., ലത്തീഫ് കുറ്റിപ്പുറം, ആദിൽ, മണികണ്ഠൻ, സുന്ദർ പാണ്ട്യൻ, സാജു കൊടിയൻ, സതീഷ് കലാഭവൻ, റിഷി സുരേഷ്, ബൈജു കുട്ടൻ, അജയ് ഘോഷ്, രാജീവ് മേനത്ത്, കമൽമോഹൻ, ലത, രജനി മുരളി, പവിത്ര, ഇന്ദു ശ്രീ, സുലോചന നന്മണ്ട, കെ.കെ. സുനിൽ കുമാർ, റിമോ, അൻസാർ അബ്ബാസ്, ദാസൻ, പ്രകാശൻ, ലോജേഷ് തുടങ്ങി അറുപതോളം പേർ ഈ ചിത്രത്തിൽ അഭിനയിക്കുന്നു.

വെസ്റ്റേൺ ബ്രീസ് പിക്ച്ചേഴ്സിന്‍റെ ബാനറിൽ ബാബു കാരാട്ട്, സി.കെ. സുന്ദർ എന്നിവർ ചേർന്ന് നിർമിക്കുന്ന ഈ ചിത്രത്തിന്‍റെ ഛായാഗ്രഹണം ഇന്ദ്രജിത്ത് എസ്. നിർവഹിക്കുന്നു. ഗൗതം രവീന്ദ്രൻ എഴുതിയ വരികൾക്ക് ഉൻമേഷ് സംഗീതം പകരുന്നു. ശ്രുതി, കാവ്യാ രാജ്, രാജീവ്, ഉൻമേഷ് എന്നിവരാണ് ഗായകർ. എഡിറ്റർ-റഷീം അഹമ്മദ്.

പശ്ചാത്തല സംഗീതം-സിബു സുകുമാരൻ,സൗണ്ട് ഡിസൈൻ-ഗണേഷ് മാരാർ, വി.എഫ്.എക്‌സ്- രാജ് മാർത്താണ്ഡം, ചീഫ് അസോസിയേറ്റ് ഡയറക്ടർ-വിനയ് ചെന്നിത്തല, ആയുഷ്‌ സുന്ദർ, അസിസ്റ്റന്‍റ് ഡയറക്ടർ-അൻസാർ അബ്ബാസ്, ജയരാജ്, അരുൺകുമാർ, കോസ്റ്റ്യൂം ഡിസൈനർ- സോബിൻ സുലൈമാൻ മേക്കപ്പ്- രാജേഷ് നെന്മാറ, സ്റ്റിൽസ്-ജയപ്രകാശ് അതളൂർ,ആർട്ട് ഡയറക്ടർ- സജിത്ത് മുണ്ടയാട്,

പ്രൊജക്ട് ഡിസൈനർ-അരുൺ ലാൽ,പ്രൊഡക്ഷൻ കൺട്രോളർ-ദാസ് വടക്കാഞ്ചേരി, പ്രൊഡക്ഷൻ എക്‌സിക്യുട്ടീവ്-റോയ് തൈക്കാടൻ,ഫിനാൻസ് കൺട്രോളർ- കാട്ടുങ്കൽ പ്രഭാകരൻ, പ്രൊജക്ട് കോ ഓർഡിനേറ്റർ-എൽ പി സതീഷ്,പരസ്യകല-ശ്യാംപ്രസാദ് ടി വി. എൺപതുകളിലെ കേരളീയ കാലഘട്ടം പ്രമേയമാകുന്ന കനോലി ബാൻഡ് സെറ്റ് ഉടൻ പ്രദർശനത്തിനെത്തും. പിആർഒ-എ.എസ്. ദിനേശ്.

Movies

2008-ൽ ഇവിടെ ഒരു നിർമാതാവിന്‍റെ ഡ്രൈവറും ഓഫീസ് ബോയും ആയിരുന്നു ഞാൻ; പഴയകാലം ഓർത്തെടുത്ത് ഋഷഭ് ഷെട്ടി

സിനിമയിലെത്തുന്നതിനു മുമ്പ് അന്ധേരിയിൽ ഓഫീസ് ബോയ് ആയും ഡ്രൈവറായും ജോലി ചെയ്തിരുന്നുവെന്ന് നടനും സംവിധായകനുമായ ഋഷഭ് ഷെട്ടി. കാന്താര; ചാപ്റ്റർ വൺ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് മുംബൈയിൽ നടത്തിയ ചടങ്ങിലാണ് ഋഷഭ് ഷെട്ടി പഴയകാലം ഓർത്തെടുത്തത്.

""മുംബൈ എനിക്ക് വളരെ സ്പെഷ്യൽ ആയൊരു സ്ഥലമാണ്. 2008ൽ അന്ധേരി വെസ്റ്റിലെ ഒരു പ്രൊഡക്ഷൻ ഹൗസിൽ ഓഫീസ് ബോയ് ആയിരുന്നു ഞാൻ. ഒരു നിർമാതാവിന്‍റെ ഡ്രൈവറായും ജോലി ചെയ്തു. സിനിമയ്ക്ക് എന്ത് ചെയ്യാൻ കഴിയുമെന്ന് നിങ്ങൾക്ക് ഊഹിക്കാവുന്നതേയുള്ളൂ.

ഒരു സിനിമ നിർമിച്ചതിലൂടെ എനിക്ക് ഇത്രയധികം പ്രശസ്തിയും സ്നേഹവും അനുഗ്രഹവും ലഭിക്കുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല. ആ പ്രൊഡക്ഷൻ ഹൗസിനടുത്തുള്ള റോഡിൽ വട പാവ് കഴിക്കുമ്പോഴും ഇത്രയും ദൂരം എത്തുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും കരുതിയില്ല. എല്ലാം നന്ദിയോടെ ഓർക്കുന്നു''. ഋഷഭ് ഷെട്ടി പറഞ്ഞു.

ഒക്ടോബർ 2ന് കാന്താര; ചാപ്റ്റർ 1 പ്രേക്ഷകരിലേക്ക് എത്തും. ചെന്നൈയിൽ ചിത്രത്തിന്‍റെ പ്രമോഷൻ നടത്താനിരുന്നെങ്കിലും കരൂരിലുണ്ടായ ദുരന്തത്തിന്‍റെ പശ്ചാത്തലത്തിൽ മാറ്റിവച്ചു. സംഭവത്തിൽ അനുശോചനം അറിയിച്ച ഹോംബാലെ ഫിലിംസ്, ഉചിതമായ സമയത്ത് തമിഴ് പ്രേക്ഷകരെ കാണുമെന്നും അറിയിച്ചു.

Movies

ആദ്യം സൗഹൃദം സ്ഥാപിക്കും, നമ്മളെ കല്യാണം കഴിച്ചേക്കും എന്ന ലാഞ്ചന നൽകും;യുവനേതാവിനെതിരെ നടി റിനി

പരിചയപ്പെട്ടപ്പോൾ‌ തന്നെ അശ്ലീല സന്ദേശം അയച്ച യുവനേതാവിന് സൈക്കോ ക്യാരക്ടർ ആണെന്ന് നടി റിനി ആൻ ജോർജ്. രാഷ്ട്രീയ നേതാവാകാൻ ആ വ്യക്തിക്ക് യോഗ്യതയില്ലെന്നും അങ്ങനെ യോഗ്യത ഉണ്ടായിരുന്നെങ്കിൽ സ്ത്രീകളോട് ഇങ്ങനെ പെരുമാറില്ലായിരുന്നുവെന്നും റിനി പറഞ്ഞു.

തനിക്ക് നീതി ലഭിക്കാത്തത് പ്രതിപക്ഷ നേതാവിൽ നിന്നാണെന്ന് സമൂഹമാധ്യമങ്ങളിൽ പ്രചാരണം നടത്തുക്കുന്നുണ്ടെന്നും അദ്ദേഹം തനിക്ക് മാനസ പിതാവാണെന്നും റിനി പറഞ്ഞു.

"ഈ പോക്ക് ശരിയല്ലെന്ന് നേതാവ് ഉൾപ്പെട്ട പ്രസ്ഥാനത്തോട് താൻ പറഞ്ഞിരുന്നു. പ്രസ്ഥാനത്തിലെ നേതാക്കളുടെ ഭാര്യമാർക്കും മക്കൾക്കും ദുരനുഭവം ഉണ്ടായിട്ടുണ്ട്. വിശ്വസിക്കാൻ കഴിയുന്ന ഉറവിടത്തിൽ നിന്നാണ് താൻ അത് പറഞ്ഞത്. കുറച്ചു ദിവസങ്ങൾക്കു പോലും നേതാക്കളോട് ഇദ്ദേഹത്തെപ്പറ്റി പറഞ്ഞിരുന്നു. ഈ വ്യക്തി നല്ല രീതിയിൽ ആയി തീരണം. വേറെ ഒരു സെറ്റിൽമെന്‍റിനും ഇല്ല. അയാൾ നവീകരിക്കപ്പെടണം. അതിന് ആ പ്രസ്ഥാനം തന്നെ ശ്രമിക്കണം.

പല സമയത്ത് പല സ്ത്രീകളും പറഞ്ഞിട്ടും അത് മൈൻഡ് ചെയ്യാതെ വന്നപ്പോഴാണ് താൻ മുന്നോട്ടുവന്നത്. സമൂഹത്തോട് അയാൾ പ്രതിബദ്ധത കാണിക്കണം. ഈ സമൂഹത്തോട് പറയാനുള്ളത് പറയണമെന്നത് എന്‍റെ ഡ്യൂട്ടിയാണ്.

നേരിട്ട് അറിഞ്ഞിട്ടും ഇത് മനസിൽ കൊണ്ടു നടക്കാൻ തനിക്ക് സാധിക്കുന്നില്ല. യാതൊരു ഭയവുമില്ല, തീർത്തും ഭയമില്ല. തന്‍റെ പക്കൽ തെളിവുകളുണ്ട്. കൂടുതൽ പ്രശ്നങ്ങൾ നേരിട്ട സ്ത്രീകൾ മുന്നോട്ടു വരണം. ഇയാളെപറ്റി ഒരുപാട് സ്ത്രീകളുടെ ആരോപണങ്ങൾ ആ പ്രസ്ഥാനത്തിൽ നിന്നുള്ള നേതാക്കൾ കേൾക്കുന്നുണ്ട്. അയാൾക്ക് ഒരു നേതാവിനെയും പേടിയില്ല. അയാൾക്ക് വിചിത്ര സ്വഭാവമാണ്.

തെളിവുകൾ നശിപ്പിക്കാൻ ഈ വ്യക്തി വളരെയധികം മിടുക്കനാണ്. വീഡിയോ കോളിലും ഇരുട്ടിന്‍റെ മറവിലാണ് വരുന്നത്. നമുക്ക് സ്ക്രീൻ ഷോട്ട് എടുത്താലും ഇയാളാണെന്ന് മനസിലാകില്ല. സ്പഷടമായ വിവാഹ വാഗ്ദാനമൊന്നും ഈ വ്യക്തി നൽകില്ല.

നമ്മളെ കല്യാണം കഴിച്ചേക്കും എന്ന ലാഞ്ചന നൽകും. സൗഹൃദങ്ങളിലൂടെയാണ് ഇതു നടക്കുന്നത്. ഭക്ഷണം കഴിക്കാം ഒന്നിച്ചിരിക്കാം എന്നൊക്കെ പറഞ്ഞാകും മുറിയിലേക്ക് ക്ഷണിക്കുന്നത്. ഈ വ്യക്തിക്ക് വലിയൊരു സംരക്ഷണ വലയമുണ്ട്, അതിന്‍റെ ധാർഷ്ട്യമുണ്ടെന്നും റിനി ആൻ‌ ജോർജ് പറഞ്ഞു.

Latest News

Up